ആദ്യ കുർബാന സ്വീകരണങ്ങൾക്കു ഒരുങ്ങുന്ന സമയത്തു ആദ്യകുർബാന സ്വീകരണത്തോടെ മരിച്ച ഒരു വിശുദ്ധയെ നമ്മുക്ക് പരിചയപ്പെടാം; ദിവ്യകാരുണ്യത്തിന്റെ ഒരു കൊച്ചു വിശുദ്ധയാണ് വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി.1322 –
അവിഞ്ഞോൺ പേപ്പസിയുടെ സമയത്തു, അംഗികൃതനല്ലാത്ത മാർപാപ്പയുടെ കരത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ മൊസാൻ ജയ്മ കാരോസിനു തന്റെ പൗരോഹിത്യം ശരിയാണോ എന്ന സംശയത്തിലായി, അതുകൊണ്ടു തന്നെ
ഇന്ന് ഒരു പുണ്യവതിയുടെ തിരുന്നാളാണ്, വിശുദ്ധ ജമ്മ ഗൽഗാനി. കേവലം 25 വർഷങ്ങൾ ജീവിച്ചു കണ്ടവരിലും, പരിചയപെട്ടവരിലും കർത്താവിന്റെ ദിവ്യകാരുണ്യ അഗ്നി കൊളുത്തിയ പുണ്യവതി. ഒത്തിരി പേര്
2007 ജൂൺ മൂന്നാം തീയതി ഞായറാഴ്ച മൊസൂളിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ വെറും 35 വയസ്സുള്ള ഇറാഖി കൽദായ കാത്തലിക് വൈദികനായ റഗേദ്
നോമ്പ് കാലത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ, മന:പരിവര്‍ത്തനത്തിനും ധാര്‍മിക ജീവിതം നയിക്കുന്നതിനും ഉതകുന്ന സിനിമകള്‍ സൗജന്യമായി കാണാന്‍ അവസരം നല്‍കി യൂട്യൂബ്. കത്തോലിക്ക സഭയിലെ വിശുദ്ധരെക്കുറിച്ചുള്ള സിനിമകള്‍ കുടുംബത്തോടൊപ്പം സൗജന്യമായി
വിശുദ്ധ അഗസ്റ്റിന്റെ ആത്മകഥയിൽ എറ്റവും സ്പർശിക്കുന്ന ഒരു രംഗമാണ്, ‘അമ്മ മോനിക്കയും അഗസ്റ്റിനും തമ്മിലുള്ള സംഭാഷണങ്ങൾ. വിശുദ്ധ മോനിക്കയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തന്റെ മരണശേഷം ശരീരം
എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ്; വിശുദ്ധ സക്രാരിയുടെ കാവൽക്കാരി; സഞ്ചരിക്കുന്ന സക്രാരി സി.എം.സി. സന്യാസസഭാംഗമായിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ, തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍)
വിശുദ്ധ വെറോണിക്ക ഗിയുലിയാനി; തെറ്റി ധാരണയാൽ ഞായറാഴ്ചകളില്‍ ദേവാലയത്തിന്റെ കവാടത്തിനരുകില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാനയിൽ പങ്കെടുത്തു ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്.
“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ.
2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon)