തിരുവോസ്തിയിൽ ‘IHS’ എന്ന മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു പരിചിതമാണ്. ഈ ചുരുക്കെഴുത്തു സൂചിപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. മൂന്നാം നൂറ്റാണ്ടു മുതൽ, ക്രിസ്ത്യാനികള്‍ യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ
സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസത്തെ ആശ്രയിച്ചല്ല വിശുദ്ധ കുർബാന ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ ആകുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ കുർബാന അതിൽ തന്നെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ
40 മണിക്കൂർ തുടർച്ചയായി പരിശുദ്ധ കുർബാനയുടെ മുമ്പിൽ നടത്തുന്ന ആരാധനയാണ് നാൽപതു മണിക്കൂർ ആരാധനാ എന്നു അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടു മുതലാണ് 40 മണിക്കൂർ ആരാധനയ്ക്ക് പ്രചാരം
വിശുദ്ധ കുർബാനയുടെ വാഴ്വ് എന്ന ഭക്തകൃത്യം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഇത് ആരംഭിക്കുന്നത്. മധ്യകാലങ്ങളിൽ വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനുശേഷം തിരുശേഷിപ്പുകൊണ്ട്
ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറിയാമായിരുന്നു. എന്നാൽ അത് എവിടെയെന്നും എപ്പോഴെന്നും അവൻ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവൻ അന്ധനായിരുന്നു. ലൂസിഫർ ചിലപ്പോൾ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി.
ഒരു ചെറുഗ്രന്ഥമാണ് ‘ദ ബിഷപ്പ് ഓഫ് ദ അബാന്റന്റ് റ്റാബർനാക്കിൾ’. പന്ത്രണ്ടാം വയസിൽ സെമിനാരിയിൽ ചേർന്ന മാനുവൽ; തിരുപ്പട്ടം സ്വീകരിച്ചു സ്പെയിനിലെ ഒരു പള്ളിയിൽ വികാരിയായി അയക്കപ്പെട്ടു.
വത്തിക്കാന് സിറ്റി: കൗദാശിക പ്രാർത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാൻ. ‘ജെസ്തിസ് വെര്ബിസ്ക്വേ’ അല്ലെങ്കിൽ ‘വാക്കും പ്രവർത്തിയും’ എന്ന ലത്തീൻ
ആദിമ സഭാ സമ്മേളനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷകളിൽ എന്താണ് സംഭവിച്ചത് എന്ന് സുവിശേഷത്തിൽ വിശുദ്ധ ലൂക്കാ വിവരിക്കുന്നുണ്ട് (ലൂക്ക: 24). എമ്മാവൂസിലേക്ക് പോയ ശിഷ്യർ ഇവരുടെ പ്രതിനിധികളാണ്.
മനുഷ്യ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും വിധി പ്രസ്താവവും സൂചിപ്പിക്കാൻ പഴയനിയമത്തിൽ ആവർത്തിച്ചിരിക്കുന്ന പ്രയോഗമാണ് ‘കർത്താവിന്റെ ദിനം.’ പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ