സഭയുടെ പാരമ്പര്യത്തിൽ ഏയ്ഞ്ചലോസ് – കർത്താവിൻ്റെ മാലാഖ എന്ന പ്രാർത്ഥനയ്ക്ക് ഒത്തിരി പ്രാധാന്യം കൊടുത്തിട്ടുണ്ട്. മൂന്നുനേരങ്ങളിലാണ് സാധാരണയായി കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലാറുള്ളത്; രാവിലെയും ഉച്ചയ്ക്കും
എഡി 887 -ൽ വിശുദ്ധനായ ജോൺ ഒരു ദേവാലയം പണിയുകയും, മനോഹരമായിട്ടുള്ള കാൽവരിയുടെ ഒരു പുനരാവിഷ്കരണം ഉൾക്കൊള്ളുന്ന ഒരു ശില്പം നിർമ്മിക്കുകയും ചെയ്തു. യേശുവിൻ്റെ ശരീരം കുരിശിൽ
ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, അതുപോലെ; ശരീരം, മാംസം,
വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
റോമായിലേക്കുള്ള കപ്പൽ യാത്രയാണ് സന്ദർഭം. കരയിൽ നിന്ന് വടക്കുകിഴക്കൻ കാറ്റ് ആഞ്ഞടിക്കുന്നു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. ( അപ്പ: 27,13) 14 ദിവസങ്ങൾ അവർ കടലിലൂടെ അലഞ്ഞു
ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക. രണ്ടു വിധത്തിലാണ് വിശുദ്ധ ബലിയർപ്പണം നമ്മുടെ എകാന്തതയെ അവസാനിപ്പിക്കുന്നത്. ഒന്ന് കർത്താവിന്റെ നമ്മോടൊപ്പമുള്ള നിരന്തര സാന്നിധ്യം വഴി. വചനം
നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. “ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള
സഭാ പിതാവായ മാർ അപ്രേം മാമോദിസായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. മാമോദിസ തൊട്ടിയാകുന്ന ഉദരം ഒരിക്കൽ ജന്മം കൊടുത്ത് കഴിഞ്ഞാൽ, സഭയുടെ മക്കളെ പിന്നീടും
വിശുദ്ധ ജെർത്രൂദിൻ്റെ ദർശനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാൾ ദിവസം, ദിവ്യബലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വിശുദ്ധ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശുവിന്റെ തിരുശരീരവും തിരു