വാഷിങ്ടൺ: ദിവ്യകാരുണ്യം കൈയിൽ സ്വീകരിക്കുന്നവരെക്കാൾ നാവിൽ സ്വീകരിക്കുന്നവർക്ക് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ
സംഗീതമെന്ന സമ്മാനം വഴിയായി നമ്മുടെ ഹൃദയങ്ങളെ സംവദിക്കുന്നതിനും, വാക്കുകൾക്ക് എല്ലായ്പ്പോഴും പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുവാൻ സാധിക്കുന്നു. പ്രത്യേകിച്ച്, സംഗീതം, മനുഷ്യന്റെ സ്വാഭാവികവും പൂർണ്ണവുമായ പ്രകടനത്തെ പ്രതിനിധീകരിക്കുന്നു:
“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ.
2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon)
നൂറുകണക്കിന് വൈദികരുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ യുഎസ് കർദിനാൽ റേമൻ ബുർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരമ്പരാഗത ലത്തീൻ കുർബാന അർപ്പിച്ചു. ലിയോ 14ലാമൻ പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെയാണ്
ഇസ്താംബുള്‍: 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന്‍ തുര്‍ക്കിയില്‍ നിന്ന് കണ്ടെത്തി. അതിലൊന്നില്‍ യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന്‍ പ്രവിശ്യയില്‍
റോം: ദിവ്യബലിക്ക് പോകാന്‍ എന്നും രാവിലെ തന്നെ വിളിച്ചുണര്‍ത്തുന്ന അമ്മയുടെയും, ആറാം വയസ് മുതല്‍ അള്‍ത്താരശുശ്രൂഷകനായി ദിവ്യബലിയില്‍ പങ്കെടുത്തതിന്റെയും ഓര്‍മകള്‍ വത്തിക്കാന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി
ആഗോള കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ സുദിനമാണ് 2025 സെപ്റ്റംബർ 7, കത്തോലിക്ക സഭയ്ക്ക് പുതുതായി രണ്ട് വിശുദ്ധരെ ലഭിക്കുന്നു. മാത്രവുമല്ല, ലയോ പതിനാലാമൻ പാപ്പ
മിസ് യൂണിവേഴ്സ് പട്ടം ലഭിച്ചതിൽ നന്ദി പറഞ്ഞുകൊണ്ട് കൈയിൽ കിരീടവുമായി ദൈവാലയത്തിൽ മുട്ടിലിഴഞ്ഞ് മഹില റോത്ത്. ദിവ്യകാരുണ നാഥന്റെ മുമ്പിൽ കൈയിൽ കിരീടവുമായി മുട്ടിൽ വരുന്ന മിസ്