കത്തോലിക്ക സഭയിൽ ആദ്യം രേഖപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതമാണ് ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നടന്ന അത്ഭുതം. ഈ അത്ഭുതത്തെ കുറിച്ചുള്ള രേഖകൾ
അരുമത്തിയക്കാരൻ ജോസഫ് എടുത്തു സൂക്ഷിച്ച നമ്മുടെ കർത്താവിന്റെ തിരുരക്തവും, തിരുവസ്ത്രവും ബെൽജിയത്തിലെ ബ്രൂഗസിൽ തിരു രക്തത്തിന്റെ ബസിലിക്കയിൽ ആരാധിച്ചു വരുന്നു. പാരമ്പര്യം ഇപ്രകാരമാണ്, യേശുക്രിസ്തുവിന്റെ കബറടക്ക ശുശ്രൂഷകൾക്ക്
ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറിയാമായിരുന്നു. എന്നാൽ അത് എവിടെയെന്നും എപ്പോഴെന്നും അവൻ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവൻ അന്ധനായിരുന്നു. ലൂസിഫർ ചിലപ്പോൾ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി.
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ
എറിക് ഹെൻറി ലിഡൽ ഒരു സ്കോട്ടിഷ് സ്പ്രിൻ്ററും റഗ്ബി കളിക്കാരനും ക്രിസ്ത്യൻ മിഷനറിയും ആയിരുന്നു. 1924 ലെ പാരീസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ, ലിഡൽ തൻ്റെ ഇഷ്ടപ്പെട്ട
കേണൽ മൈക്ക് ഹോപ്കിൻസ് അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കുവച്ച ദിവ്യകാരുണ്യ അനുഭവം ശ്രദ്ധേയമായി. നാസയുടെ ഇരുപതാമത് ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ ഹോപ്കിൻസ്, ബഹിരാകാശ യാത്രയിൽ അദ്ദേഹത്തിന്റെ
ഏറ്റവും പ്രസിദ്ധമായ ക്രിസ്തു കേന്ദ്രീകൃതമായ അമേരിക്കൻ ടെലി സീരീസ് ആണ് ‘ചോസെൻ.’ അതിലെ യേശുവിന്റെ കഥാപാത്രം ചെയ്യുന്ന വ്യക്തിയാണ് ജോനാഥൻ റൂമി. അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ
അമേരിക്കൻ ദേശീയ ദിവ്യ കാരുണ്യ കോൺഗ്രസിന്റെ സമാപന സന്ദേശം പറഞ്ഞതു പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് ടാഗിലാണ്. മിഷനറി ദൗത്യങ്ങൾ പരാജയപ്പെടുന്നത് അയക്കപ്പെടുന്നയാൾ തന്നെ നൽകാതെ
പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല