സെപ്റ്റംബർ – ഒക്ടോബർ മാസങ്ങൾ മാലാഖമാരുടെ മാസമാണ്. അവരെ പ്രത്യേകം ഓർക്കുന്ന സമയം. വിശുദ്ധ ജർദ്രൂത് ഒരിക്കൽ ബലിയർപ്പണത്തിൽ മാലാഖമാരുടെ ബഹുമാനത്തിനായി പങ്കെടുത്തപ്പോൾ മാലാഖമാരുടെ ഗണങ്ങൾ വരിവരിയായി
മിസ് യൂണിവേഴ്സ് പട്ടം ലഭിച്ചതിൽ നന്ദി പറഞ്ഞുകൊണ്ട് കൈയിൽ കിരീടവുമായി ദൈവാലയത്തിൽ മുട്ടിലിഴഞ്ഞ് മഹില റോത്ത്. ദിവ്യകാരുണ നാഥന്റെ മുമ്പിൽ കൈയിൽ കിരീടവുമായി മുട്ടിൽ വരുന്ന മിസ്
രോഗാവസ്ഥയിൽ ആയിരിക്കുമ്പോൾ ഒരു ദിവസം അൽഫോൻസാമ്മ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലിന്റെ അടുത്തു വന്നു. എന്തോ ആകാംക്ഷയോടെ നോക്കി. എന്താ അമ്മേ നോക്കുന്നത്, എന്ന് ചോദിച്ച സഹോദരിയോട്,
പരിശുദ്ധ അമ്മയുടെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രിജിത്താ പുണ്യവതിയും, അമ്മ ത്രേസ്യയും പ്രചരിപ്പിച്ച 63 മണി ജപമാലയുമായി ബന്ധപെട്ടു നിൽക്കുന്നതാണ്; ഇത് അറിയപ്പെടുന്നത് ബ്രിജിറ്റൈൻ ജപമാല അല്ലെങ്കിൽ
2008 ഒക്ടോബർ 12ന് പോളണ്ടിലെ സൊക്കോൾക്കയിലുള്ള സെന്റ് ആന്റണി ദേവാലയത്തിൽ ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേ, അൾത്താരയിലേക്കുള്ള നടയിൽ ഒരു തിരുവോസ്തി വീണുകിടക്കുന്നത് വിശ്വാസികളിൽ
1898 ഏപ്രിൽ എട്ടിന് ജർമനിയിലെ കോണസ് റൂത്തിൽ അതീവ ദരിദ്ര കുടുംബത്തിലായിരുന്നു തെരേസ ന്യൂമാന്റെ ജനനം. ആഫ്രിക്കയിൽ മിഷനറി ആകുക എന്നതായിരുന്നു അവളുടെ കുഞ്ഞുനാൾ മുതലുള്ള ലക്ഷ്യം.
വൈദ്യശാസ്ത്രം ചികിത്സ ഇല്ലെന്ന വിധിയെഴുതിയ കുഞ്ഞുമകളുടെ ഐസിയുവിലെ ചികിത്സ മുറിയിൽ ദിവ്യബലിയർപ്പണങ്ങൾക്ക് ബലിവേദി ഒരുക്കിയ ബ്രസീലിയൻ കത്തോലിക്ക ദമ്പതികളുടെ വിശ്വാസസാക്ഷ്യം ശ്രദ്ധ നേടുന്നു. മകളുടെ രോഗാവസ്ഥയിൽ തളരാത്ത
ഇന്ത്യാന, ഇല്ലിനോയിസ്, ലോവ മിസൗറി, കാൻസാസ്, ഒക്ലാഹോമ, ടെക്സാസ്, ന്യൂ മെക്സിക്കോ, അരിസോണ, കാലിഫോർണിയ മുതലായ 10 അമേരിക്കൻ നാടുകളിലൂടെ ഏകദേശം 20 -തോളം രൂപതാ അതിർത്ഥികളിലൂടെയാണ്
ബ്രസീലിലെ ഗൊയാനിയായിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി ആയിരക്കണക്കിന് ആളുകളെചിന്തിപ്പിച്ച വിശ്വാസ സാക്ഷ്യമായി മാറി. സിസ്റ്റർ ചിയാരക്കായി ഒരുക്കപ്പെട്ട ഐസിയു മുറി ഏറ്റവും മനോഹരമായ