വിശുദ്ധ ബലിയർപ്പണത്തിലെ പ്രധാന പ്രതീകങ്ങളിൽ ഒന്നാണ് ധൂപക്കുറ്റി; ആഘോഷ പൂർവമായ വിശുദ്ധ ബലിയർപ്പണത്തിൽ ധൂപം ഉപയോഗിക്കാറുണ്ട്. ധൂപാർപ്പണത്തിനു അർത്ഥമുള്ളതുപോലെ തന്നെ ധൂപക്കുറ്റിക്കും അർത്ഥമുണ്ട്. നാല് ചങ്ങലകൾ സൂചിപ്പിക്കുന്നത്:
ഓരോ ബലിയർപ്പണത്തിലും നിരവധിയായ നിയോഗങ്ങൾ സമർപ്പിക്കപ്പെടുന്നുണ്ട്. അതിൽ, വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എല്ലാം ഉൾപ്പെടുന്നു. ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ അത് ബലിവസ്തുവിനോട് ചേർന്ന് സമർപ്പിക്കുകയാണ്. അതാണ് പിതാവായ ദൈവത്തിനു
പോർച്ചുഗൽ രാജാവ് അൽഫോൻസോ നാലാമൻ രാജാവ് 1346 ഫെബ്രുവരി 16 -നു പുറത്തിറക്കിയ എഴുത്തിൽ നിന്നാണ് ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുക. വിശുദ്ധ
തിരുവോസ്തിയിൽ ‘IHS’ എന്ന മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു പരിചിതമാണ്. ഈ ചുരുക്കെഴുത്തു സൂചിപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. മൂന്നാം നൂറ്റാണ്ടു മുതൽ, ക്രിസ്ത്യാനികള്‍ യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ
സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസത്തെ ആശ്രയിച്ചല്ല വിശുദ്ധ കുർബാന ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ ആകുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ കുർബാന അതിൽ തന്നെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ
40 മണിക്കൂർ തുടർച്ചയായി പരിശുദ്ധ കുർബാനയുടെ മുമ്പിൽ നടത്തുന്ന ആരാധനയാണ് നാൽപതു മണിക്കൂർ ആരാധനാ എന്നു അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടു മുതലാണ് 40 മണിക്കൂർ ആരാധനയ്ക്ക് പ്രചാരം
വിശുദ്ധ കുർബാനയുടെ വാഴ്വ് എന്ന ഭക്തകൃത്യം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഇത് ആരംഭിക്കുന്നത്. മധ്യകാലങ്ങളിൽ വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനുശേഷം തിരുശേഷിപ്പുകൊണ്ട്
ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറിയാമായിരുന്നു. എന്നാൽ അത് എവിടെയെന്നും എപ്പോഴെന്നും അവൻ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവൻ അന്ധനായിരുന്നു. ലൂസിഫർ ചിലപ്പോൾ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി.