വിശുദ്ധ ക്രിസോസ്തോം പറയുന്നു; ദിവ്യബലിയുടെ സമയത്ത് വിശുദ്ധ മാലാഖമാരും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്കറിയാം. പരിശുദ്ധ കുർബാന മധ്യേ മനുഷ്യർ മാത്രമല്ല ദൈവത്തോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത്.
സഭയുടെ മതബോധന ഗ്രന്ഥം 2537-മത്തെ നമ്പറിലാണ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന അന്നന്നു വേണ്ടുന്ന ആഹാരം വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് എന്ന് പഠിപ്പിക്കുന്നത്.
റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ
രക്തസാക്ഷിയും മെത്രാനുമായ വിശുദ്ധ ക്ലെമൻ്റിൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവം; അദ്ദേഹത്തെ സയോക്ലീഷ്യൻ റോഡ്സ് ദ്വീപിലേക്ക് അയച്ചപ്പോൾ അവിടുത്തെ മെത്രാന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം പരിശുദ്ധ കുർബ്ബാന
സന്യാസിനിയും ആശ്രമാധിപയുമായിരുന്ന ഗിൽഡേ ഗാർഡ് പറയുന്നു, ഒരു അവസരത്തിൽ ബലിയർപ്പിക്കുന്ന വൈദികൻ അൾത്താരയിലേക്ക് ചെന്നപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു മഹാപ്രകാശം ഇറങ്ങിവന്ന് അൾത്താരയെ ആകെ തേജോമയമാക്കുന്നത് ഞാൻ
പാസ്ക്കൽ വൈസ് എന്ന സ്പാനിഷ് യോദ്ധാവ് നിത്യേന ഒന്നോ അതിലധികമോ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം രാജാവിൻ്റെ കീഴിൽ സേവനം ചെയ്യുമ്പോൾ, സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യടക്കി
സന്യാസിയായ പോൾ വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങൾ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഞായറാഴ്ചകളിൽ സന്യാസിമാർ പരിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ പോൾ വാതിൽക്കൽ നിൽക്കുക
ഈ വിസ്മയവഹമായ ദിവ്യ രഹസ്യത്തെക്കാൾ പരിശുദ്ധവും ദൈവീകവുമായ മറ്റൊരു കർമ്മവും വിശ്വാസികൾക്ക് ചെയ്യാനില്ല എന്ന് നാം ഏറ്റുപറയണം. അത് പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ പ്രവർത്തി തന്നെയാണ്. ദൈവത്തിൻ്റെ ദൃഷ്‌ടിയിൽ
വിശുദ്ധ ബലിയർപ്പണത്തിന് ശേഷം നന്ദി പറഞ്ഞു പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. വിശുദ്ധർ പറയുന്നത് കുറഞ്ഞത് 15 മിനിറ്റ്, അരമണിക്കൂർ എങ്കിലും പ്രാർത്ഥിക്കുന്നത് ഒത്തിരി അനുഗ്രഹപ്രദമാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട
ആവിലായിലെ ഫാദർ ജോണിന്റെ ജീവചരിത്രത്തിൽ നാം വായിക്കുന്ന ഒരു അനുഭവം വിവരിക്കട്ടെ. അദ്ദേഹം ഒരിക്കൽ ദൂരെയൊരു ആശ്രമത്തിൽ കുർബാന അർപ്പിക്കാൻ പോകുകയായിരുന്നു. കുറെ നടന്നപ്പോൾ അദ്ദേഹം ഏറെ