അപ്പത്തിന്റെ ഭവനമായ ബത് ലെഹേമിലെ ജനനം, പുൽക്കൂട്ടിൽ വെള്ളക്കച്ചയിൽ പൊതിയപ്പെട്ടതും, വളർത്ത് മൃഗങ്ങൾ അന്നം കണ്ടെത്തുന്ന പുൽത്തൊട്ടിയിൽ അവനെ കിടത്തിയതും എല്ലാം വിശുദ്ധ കുർബാനയുടെ ഒരുക്കം തന്നെയായിരുന്നു.
പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണം മനോഹരമായി ചൊല്ലുമ്പോഴും, അദ്ദേഹം കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ വിക്കിയിരുന്നു. ഒരു സഹോദരൻ അദ്ദേഹത്തോട് ഇതിനു കാരണം ചോദിച്ചപ്പോൾ
പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല
വീസീത്തകൾ എന്ന് പറയുന്ന ഒരു ആത്മീയ അനുഷ്ഠാനമുണ്ട്. ദിവ്യകാരുണ്യ സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കുക. വിശുദ്ധ കൊച്ചുത്രേസിയുടെ കൃതിയാണ് നവമാലിക. പിതാവായ മാർട്ടിനോടൊപ്പം, വിശുദ്ധ വൈകുന്നേരം നടക്കാൻ
വിശുദ്ധബലിയർപ്പണത്തിലെ ആശിർവാദ പ്രാർത്ഥനകൾ വ്യത്യസ്തമായ കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ട്. ഒന്നാമതായി, പിതാവിന്റെ വലതുഭാഗത്ത് നിരന്തരം നമ്മളെ ആശിർവദിക്കുന്നതിന്റെയും, സമാധാനം തന്നെയായ കർത്താവിന്റെ സമാധാനം നമ്മൾ സ്വീകരിക്കുന്നതിന്റെയും ഓർമ്മയായാണ്. അതോടൊപ്പം
വിശുദ്ധ അഗസ്റ്റിൻ പറയുന്നു, വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ഈശോയോടൊപ്പം ഓരോ വ്യക്തിയും തന്റെ സഹോദരങ്ങളേയും സ്വീകരിക്കുന്നുണ്ട്. കാരണമായി അദ്ദേഹം പറയുന്നത്, ഒരുക്ക ശുശ്രൂഷയുടെ സമയത്ത് ഓരോ
ബലി പരികർമ്മം ചെയ്യാൻ വൈദികൻ യോഗ്യനല്ല; തന്റെ അയോഗ്യത വ്യക്തമാക്കിക്കൊണ്ട് മൂന്ന് പ്രാവശ്യം കുമ്പിട്ട് പ്രാർത്ഥിച്ച് വൈദികൻ ആൾത്താരയിലേക്ക് പ്രവേശിച്ച് അതി വിശുദ്ധ സ്ഥലത്തു പ്രവേശിക്കാൻ അനുവദിച്ച
വിശുദ്ധ ബലിയർപ്പണം ആരംഭിക്കുന്നതിനു മുൻപ് നമ്മൾ ആമുഖ ഗാനങ്ങൾ പാടാറുണ്ട്. ഇസ്രായേൽക്കാർ ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്ന രക്ഷകനെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ കാത്തിരിക്കുന്ന ദൈവജനത്തിന്റെ ഇടയിലേക്കാണ് വൈദികൻ ഈശോയുടെ
വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി എന്ന പ്രാർത്ഥന ചൊല്ലിയാണ് വൈദികൻ ബലിയർപ്പണം പൂർത്തിയാക്കുന്നത്. ശിഷ്യന്മാരെ പോലെ പരസ്യ ജീവിതത്തിലും, പരിശുദ്ധ അമ്മയെ പോലെ ഈശോയുടെ ജനനത്തിലും, കുരിശു മരണത്തിലും,