ബലി പരികർമ്മം ചെയ്യാൻ വൈദികൻ യോഗ്യനല്ല; തന്റെ അയോഗ്യത വ്യക്തമാക്കിക്കൊണ്ട് മൂന്ന് പ്രാവശ്യം കുമ്പിട്ട് പ്രാർത്ഥിച്ച് വൈദികൻ ആൾത്താരയിലേക്ക് പ്രവേശിച്ച് അതി വിശുദ്ധ സ്ഥലത്തു പ്രവേശിക്കാൻ അനുവദിച്ച
വിശുദ്ധ ബലിയർപ്പണം ആരംഭിക്കുന്നതിനു മുൻപ് നമ്മൾ ആമുഖ ഗാനങ്ങൾ പാടാറുണ്ട്. ഇസ്രായേൽക്കാർ ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്ന രക്ഷകനെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ കാത്തിരിക്കുന്ന ദൈവജനത്തിന്റെ ഇടയിലേക്കാണ് വൈദികൻ ഈശോയുടെ
വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി എന്ന പ്രാർത്ഥന ചൊല്ലിയാണ് വൈദികൻ ബലിയർപ്പണം പൂർത്തിയാക്കുന്നത്. ശിഷ്യന്മാരെ പോലെ പരസ്യ ജീവിതത്തിലും, പരിശുദ്ധ അമ്മയെ പോലെ ഈശോയുടെ ജനനത്തിലും, കുരിശു മരണത്തിലും,
വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥനയെന്നു വിശേഷിക്കപ്പെടുന്നത്; വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക് ശേഷമുള്ള പ്രാർത്ഥനയും ( കർത്താവേ ശക്തനായ
സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന പിതാവിനോട് മക്കളുടെ സ്നേഹത്തോടെ ചൊല്ലുന്ന പ്രാർത്ഥനയാണ്. ഈശോയുടെ ദിവ്യ
രണ്ട് പാരമ്പര്യങ്ങൾ ഉണ്ട്; പാശ്ചാത്യ പാരമ്പര്യമനുസരിച്ച് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന ചൊല്ലി, കൂദാശ വചനങ്ങൾ പൂർത്തിയാകുമ്പോൾ അപ്പവും വീഞ്ഞും യഥാക്രമം ഈശോയുടെ തിരു ശരീരവും തിരുരക്തവുമായി മാറുന്നു. എന്നാൽ,
ഈശോയുടെ മരണം ഏറ്റവും വ്യക്തമായിട്ട് നമുക്ക് അനുഭവിച്ച് അറിയാൻ പറ്റുന്നത് കൂദാശ വചനങ്ങളുടെ സമയത്താണ്. കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ; രണ്ടായിട്ടാണ് ആശിർവദിക്കുന്നത്. ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞ്
സീറോ മലബാർ സഭയിൽ ‘ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു’ എന്ന ഗാനമാലപിക്കുമ്പോൾ, വൈദികൻ ശരീരം രണ്ടായി വിഭജിച്ച് ആദ്യം തിരു ശരീരം കൊണ്ട്
ദേവാലയത്തിലെ മധ്യഭാഗം എപ്പോഴും ഒഴിവാക്കിയിട്ടിരിക്കുന്നത് നമുക്ക് കാണാൻ പറ്റും. സാധാരണഗതിയിൽ ആളുകൾ അവിടെ നിൽക്കാറില്ല. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന, പ്രാർത്ഥന ചോദിക്കുന്ന ഒരു
രണ്ട് അരമനകളിലെ വിധി പ്രഖ്യാപനങ്ങൾക്ക് ശേഷം ഈശോയുടെ കുരിശ് മരണയാത്രയാണ്. കർത്താവിന്റെ കുരിശിന്റെ വഴി അനുസ്മരിപ്പിച്ചാണ് വൈദികൻ തിരുശരീരവും, തിരുരക്തവും വഹിച്ചു കാൽവരിയുടെ പ്രതീകമായ ബലിപീഠത്തിലേക്കു വരുന്നത്.വീണ്ടും