വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥനയെന്നു വിശേഷിക്കപ്പെടുന്നത്; വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക് ശേഷമുള്ള പ്രാർത്ഥനയും ( കർത്താവേ ശക്തനായ
സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന പിതാവിനോട് മക്കളുടെ സ്നേഹത്തോടെ ചൊല്ലുന്ന പ്രാർത്ഥനയാണ്. ഈശോയുടെ ദിവ്യ
രണ്ട് പാരമ്പര്യങ്ങൾ ഉണ്ട്; പാശ്ചാത്യ പാരമ്പര്യമനുസരിച്ച് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന ചൊല്ലി, കൂദാശ വചനങ്ങൾ പൂർത്തിയാകുമ്പോൾ അപ്പവും വീഞ്ഞും യഥാക്രമം ഈശോയുടെ തിരു ശരീരവും തിരുരക്തവുമായി മാറുന്നു. എന്നാൽ,
ഈശോയുടെ മരണം ഏറ്റവും വ്യക്തമായിട്ട് നമുക്ക് അനുഭവിച്ച് അറിയാൻ പറ്റുന്നത് കൂദാശ വചനങ്ങളുടെ സമയത്താണ്. കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ; രണ്ടായിട്ടാണ് ആശിർവദിക്കുന്നത്. ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞ്
സീറോ മലബാർ സഭയിൽ ‘ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു’ എന്ന ഗാനമാലപിക്കുമ്പോൾ, വൈദികൻ ശരീരം രണ്ടായി വിഭജിച്ച് ആദ്യം തിരു ശരീരം കൊണ്ട്
ദേവാലയത്തിലെ മധ്യഭാഗം എപ്പോഴും ഒഴിവാക്കിയിട്ടിരിക്കുന്നത് നമുക്ക് കാണാൻ പറ്റും. സാധാരണഗതിയിൽ ആളുകൾ അവിടെ നിൽക്കാറില്ല. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന, പ്രാർത്ഥന ചോദിക്കുന്ന ഒരു
രണ്ട് അരമനകളിലെ വിധി പ്രഖ്യാപനങ്ങൾക്ക് ശേഷം ഈശോയുടെ കുരിശ് മരണയാത്രയാണ്. കർത്താവിന്റെ കുരിശിന്റെ വഴി അനുസ്മരിപ്പിച്ചാണ് വൈദികൻ തിരുശരീരവും, തിരുരക്തവും വഹിച്ചു കാൽവരിയുടെ പ്രതീകമായ ബലിപീഠത്തിലേക്കു വരുന്നത്.വീണ്ടും
ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ രണ്ട് അരമനകളിലേക്ക് നയിക്കുന്നുണ്ട്; ഒന്ന്, കയ്യാഫസിന്റെ അരമനയും, രണ്ടു പീലാത്തോസിന്റെ അരമനയും. അവിടെ കർത്താവിന്റെ മരണത്തിനുള്ള വിധി പ്രഖ്യാപനങ്ങൾ നടക്കുകയാണ്. അതിന്റെ
വിശുദ്ധ ബലിയർപ്പണത്തിൽ, ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ ബന്ധിക്കുന്ന രംഗം നാം അനുസ്മരിക്കുന്നത് ദൈവവചന വായനക്ക് ശേഷമാണ്. ദൈവവചന ശുശ്രൂഷയുടെ സമയത്ത്, വചന വായനയോട് അനുബന്ധിച്ച്, ആഘോഷപൂർവ്വമാണ്
“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ