1898 ഏപ്രിൽ എട്ടിന് ജർമനിയിലെ കോണസ് റൂത്തിൽ അതീവ ദരിദ്ര കുടുംബത്തിലായിരുന്നു തെരേസ ന്യൂമാന്റെ ജനനം. ആഫ്രിക്കയിൽ മിഷനറി ആകുക എന്നതായിരുന്നു അവളുടെ കുഞ്ഞുനാൾ മുതലുള്ള ലക്ഷ്യം.
വൈദ്യശാസ്ത്രം ചികിത്സ ഇല്ലെന്ന വിധിയെഴുതിയ കുഞ്ഞുമകളുടെ ഐസിയുവിലെ ചികിത്സ മുറിയിൽ ദിവ്യബലിയർപ്പണങ്ങൾക്ക് ബലിവേദി ഒരുക്കിയ ബ്രസീലിയൻ കത്തോലിക്ക ദമ്പതികളുടെ വിശ്വാസസാക്ഷ്യം ശ്രദ്ധ നേടുന്നു. മകളുടെ രോഗാവസ്ഥയിൽ തളരാത്ത
ഇന്ത്യാന, ഇല്ലിനോയിസ്, ലോവ മിസൗറി, കാൻസാസ്, ഒക്ലാഹോമ, ടെക്സാസ്, ന്യൂ മെക്സിക്കോ, അരിസോണ, കാലിഫോർണിയ മുതലായ 10 അമേരിക്കൻ നാടുകളിലൂടെ ഏകദേശം 20 -തോളം രൂപതാ അതിർത്ഥികളിലൂടെയാണ്
വിഖ്യാത മെതഡിസ്റ്റ് പാസ്റ്റർ ആയ അലൻ ഹണ്ട് റേഡിയോ പ്രഭാഷണങ്ങളിലും ചാനൽ പ്രസംഗങ്ങളിലും മുഴുസമയവും വ്യാപൃതനായിരുന്ന സുവിശേഷപ്രഘോഷകനാണ്. അദ്ദേഹം തന്റെ മെഗാ ചർച്ച വിട്ട് കത്തോലിക്കാ സഭയിലെത്തി.
അലക്സിസ് കാറൽ വൈദ്യശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. അജ്ഞേയ വാദിയായിരുന്ന അദ്ദേഹം, ‘അലക്സിസ് ട്രിയാൻഗുലേഷൻ’ എന്ന കണ്ടുപിടിത്തം നടത്തി നോബൽ സമ്മാനത്തിന് അർഹനായി. ‘പെർഫ്യൂഷൻ പമ്പ്,’