ജർമ്മനിയിലെ റീഗൻബർഗിൽ 1255 – ൽ നടന്ന ഒരു അത്ഭുതം ഉണ്ട്. വൈദികൻ ദേവാലയത്തിൽ ബലി അർപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ യേശു യഥാർത്ഥത്തിൽ തിരുവോസ്തിയിൽ സന്നിഹിതനാണോ എന്ന
ജർമ്മനിയിലെ വൈൻ ഗാർഡനിൽ ബെനെഡിക്റ്റൻ ആശ്രമത്തിൽ വിശുദ്ധ മാർട്ടിന്റെ പള്ളിയിൽ കഴിഞ്ഞ 900 -വർഷത്തിലധികം നമ്മുടെ കർത്താവിന്റെ തിരുവിലാപിൽ നിന്നും തെറിച്ച രക്തത്തുള്ളി വണങ്ങി വരുന്നു. “അവര്‍
കത്തോലിക്ക സഭയിൽ ആദ്യം രേഖപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതമാണ് ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നടന്ന അത്ഭുതം. ഈ അത്ഭുതത്തെ കുറിച്ചുള്ള രേഖകൾ
അരുമത്തിയക്കാരൻ ജോസഫ് എടുത്തു സൂക്ഷിച്ച നമ്മുടെ കർത്താവിന്റെ തിരുരക്തവും, തിരുവസ്ത്രവും ബെൽജിയത്തിലെ ബ്രൂഗസിൽ തിരു രക്തത്തിന്റെ ബസിലിക്കയിൽ ആരാധിച്ചു വരുന്നു. പാരമ്പര്യം ഇപ്രകാരമാണ്, യേശുക്രിസ്തുവിന്റെ കബറടക്ക ശുശ്രൂഷകൾക്ക്
ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറിയാമായിരുന്നു. എന്നാൽ അത് എവിടെയെന്നും എപ്പോഴെന്നും അവൻ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവൻ അന്ധനായിരുന്നു. ലൂസിഫർ ചിലപ്പോൾ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി.
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ
എറിക് ഹെൻറി ലിഡൽ ഒരു സ്കോട്ടിഷ് സ്പ്രിൻ്ററും റഗ്ബി കളിക്കാരനും ക്രിസ്ത്യൻ മിഷനറിയും ആയിരുന്നു. 1924 ലെ പാരീസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ, ലിഡൽ തൻ്റെ ഇഷ്ടപ്പെട്ട
വിശുദ്ധ ജെറാർഡ് മജല്ല ഇറ്റലിയിലെ മുൺറോയിൽ ഏപ്രിൽ 20, 1726 -ൽ ജനിച്ചു. ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തനായിരുന്നു വിശുദ്ധ ജെറാർഡ് മജെല്ല. വളരെ പൊക്കം കുറഞ്ഞ വ്യക്തിയായ
കേണൽ മൈക്ക് ഹോപ്കിൻസ് അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കുവച്ച ദിവ്യകാരുണ്യ അനുഭവം ശ്രദ്ധേയമായി. നാസയുടെ ഇരുപതാമത് ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ ഹോപ്കിൻസ്, ബഹിരാകാശ യാത്രയിൽ അദ്ദേഹത്തിന്റെ