ബൈബിളിലെ അവസാനത്തെ പുസ്തകമായ വി. യോഹന്നാനു ലഭിച്ച വെളിപാട് ഭൂരിഭാഗം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇന്നും ഏഴ് മുദ്രവച്ചു ഭദ്രമാക്കപ്പെട്ട ഒരു രഹസ്യമാണ്. നിത്യ വിരുന്ന്, പുതിയ ആകാശവും
ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെപീഡാനുഭവ മരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ
സഭയും സമർപ്പിതരും ജന്മം എടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ, വിശുദ്ധ കുർബാന അടിസ്ഥാനവും കേന്ദ്രവും അല്ലാതെ ഒരു ക്രിസ്തീയ സമൂഹവും സമർപ്പിത ജീവിതവും രൂപപ്പെടുകയില്ല. (വൈദികർ 6
വിശുദ്ധ മത്തായി, വിശുദ്ധ മർക്കോസ്, വിശുദ്ധ ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളെയാണ് സമവീക്ഷണ സുവിശേഷങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സുവിശേഷങ്ങളിലെയും അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിലെയും പരിശുദ്ധ കുർബാനയുടെ
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏകദേശം എഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (90 -100 ) എഫേസോസിൽ വച്ച് രചിതമായി എന്നാണ് സഭയുടെ വിശ്വാസവും പാരമ്പര്യവും. ഈ സുവിശേഷത്തിന്റെ
വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവർ സ്വർഗീയാരാധനയുടെ മുന്നനുഭവത്തിലാണ് പങ്കുചേരുന്നതെന്ന് സഭ പഠിപ്പിക്കുന്നു (ആരാധനക്രമം 8). നിത്യജീവൻ പ്രാപിച്ച് സ്വർഗസൗഭാഗ്യത്തിൽ എത്തിച്ചേരാൻ വിശുദ്ധ കുർബാന നമ്മെ സജ്ജരാക്കുന്നു. സ്വർഗീയസൗഭാഗ്യത്തിൽ എത്തിച്ചേരുകയാണ്