തിരുസഭയിലെ വിവിധ ഭക്താനുഷ്ഠാനങ്ങലൊന്നായി ദിവ്യകാരുണ്യ ആരാധനയെ നമുക്ക് പരിഗണിക്കാൻ കഴിയില്ല. ദിവ്യകാരുണ്യ ആരാധന, ദൈവത്തിന് മാത്രം നൽകുന്ന ആരാധനയാണ്. വിശുദ്ധ കുർബാന അർപ്പണ സമയത്തും അതിനുശേഷവും ഇത്
ബൈബിളിലെ അവസാനത്തെ പുസ്തകമായ വി. യോഹന്നാനു ലഭിച്ച വെളിപാട് ഭൂരിഭാഗം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇന്നും ഏഴ് മുദ്രവച്ചു ഭദ്രമാക്കപ്പെട്ട ഒരു രഹസ്യമാണ്. നിത്യ വിരുന്ന്, പുതിയ ആകാശവും
ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെപീഡാനുഭവ മരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ
സഭയും സമർപ്പിതരും ജന്മം എടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ, വിശുദ്ധ കുർബാന അടിസ്ഥാനവും കേന്ദ്രവും അല്ലാതെ ഒരു ക്രിസ്തീയ സമൂഹവും സമർപ്പിത ജീവിതവും രൂപപ്പെടുകയില്ല. (വൈദികർ 6
വിശുദ്ധ മത്തായി, വിശുദ്ധ മർക്കോസ്, വിശുദ്ധ ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളെയാണ് സമവീക്ഷണ സുവിശേഷങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സുവിശേഷങ്ങളിലെയും അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിലെയും പരിശുദ്ധ കുർബാനയുടെ
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏകദേശം എഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (90 -100 ) എഫേസോസിൽ വച്ച് രചിതമായി എന്നാണ് സഭയുടെ വിശ്വാസവും പാരമ്പര്യവും. ഈ സുവിശേഷത്തിന്റെ
വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവർ സ്വർഗീയാരാധനയുടെ മുന്നനുഭവത്തിലാണ് പങ്കുചേരുന്നതെന്ന് സഭ പഠിപ്പിക്കുന്നു (ആരാധനക്രമം 8). നിത്യജീവൻ പ്രാപിച്ച് സ്വർഗസൗഭാഗ്യത്തിൽ എത്തിച്ചേരാൻ വിശുദ്ധ കുർബാന നമ്മെ സജ്ജരാക്കുന്നു. സ്വർഗീയസൗഭാഗ്യത്തിൽ എത്തിച്ചേരുകയാണ്